My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Friday, April 21, 2023

If a husband is mentally and physically hurting his wife in India, the wife can take the following steps to seek remedy:


Help for domestic violence.


advshelly@gmail.com
In india a husband mentally  and  physically  hurts a wife. What is the best  remady 

If a husband is mentally and physically hurting his wife in India, the wife can take the following steps to seek remedy:

Seek help from a trusted friend or family member: The wife can reach out to someone she trusts and ask for their help and support.

File a complaint with the police: The wife can file a complaint with the police against her husband for domestic violence under the Protection of Women from Domestic Violence Act, 2005.

Approach a lawyer: The wife can also approach a lawyer who specializes in domestic violence cases to seek legal advice and representation.

Seek help from NGOs: There are several NGOs that provide support and assistance to women facing domestic violence. The wife can reach out to such organizations for help.

Seek counseling: The wife can seek counseling to deal with the emotional trauma caused by the domestic violence.

It is important to note that domestic violence is a serious crime, and the husband can be punished with imprisonment and/or fine. The wife should not hesitate to seek help and take necessary steps to ensure her safety and well-being.

കൗൺസിലിംഗ് തേടുക: ഗാർഹിക പീഡനം മൂലമുണ്ടാകുന്ന വൈകാരിക ആഘാതം കൈകാര്യം ചെയ്യാൻ ഭാര്യക്ക് കൗൺസിലിംഗ് തേടാം.

ഗാർഹിക പീഡനം ഗുരുതരമായ കുറ്റകൃത്യമാണെന്നും ഭർത്താവിന് തടവും കൂടാതെ/അല്ലെങ്കിൽ പിഴയും ശിക്ഷ നൽകാമെന്നതും ശ്രദ്ധിക്കേണ്ടതാണ്. സഹായം തേടാനും അവളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഭാര്യ മടിക്കരു

Wednesday, January 18, 2023

adoption in india ദത്തെടുക്കല്‍ നിയമങ്ങള്‍

പോർട്ടലിനുള്ളിൽ തിരയുക
സാമൂഹ്യ ക്ഷേമം
വനിത-ശിശു വികസനം
ശിശുസംരക്ഷണ നിയമങ്ങളും അവകാശങ്ങളും
ദത്തെടുക്കല്‍ നിയമങ്ങള്‍
സംസ്ഥാനം:
open

ദത്തെടുക്കല്‍ നിയമങ്ങള്‍


Translate to
ആമുഖം
ആരെയൊക്കെ ദത്തെടുക്കാം
ആര്‍ക്കൊക്കെ ദത്തെടുക്കാം
യോഗ്യതാ മാനദണ്ഡങ്ങള്‍
അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളെ സംബന്ധിച്ച നടപടി ക്രമങ്ങള്‍
ഏല്‍പ്പിച്ചു കൊടുക്കുന്ന കുട്ടികളെ സംബന്ധിച്ച നടപടി ക്രമങ്ങള്‍
എങ്ങനെയാണ് ദത്തെടുക്കുക
ദത്തെടുക്കല്‍
ദത്തെടുക്കല്‍ നടപടികള്‍
രാജ്യത്തിനകത്തുള്ള ദത്തെടുക്കല്‍ നടപടികള്‍
രാജ്യാന്തര ദത്തെടുക്കല്‍ നടപടികള്‍
ദത്തെടുക്കലിന്റെ പൊതു മാര്‍ഗരേഖകള്‍
ദത്തെടുക്കല്‍ ഏജന്‍സികള്‍
ദത്തെടുക്കല്‍ നിയമങ്ങള്‍
ആമുഖം
ജന്മം നല്‍കിയ മാതാപിതാക്കളില്‍നിന്നും കുട്ടിയെ സ്ഥിരമായി വേര്‍പെടുത്തുകയും ഏറ്റെടുക്കുന്ന മാതാപിതാക്കള്‍ക്ക് നിയമപരമായ എല്ലാ അവകാശങ്ങളോടെയും അധികാരങ്ങളോടെയും ഉത്തരവാദിത്തങ്ങളോടെയും കുട്ടിയെ ലഭ്യമാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ദത്തെടുക്കല്‍.(JJ Act 2000)

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് മാതൃ-പിതൃ വാത്സല്യം ചൊരിയുന്നതിനും അനാഥരായ കുട്ടികള്‍ക്ക് കുടുംബ സംരക്ഷണം ലബ്യമാക്കുന്നതിനുംവേണ്ടിയുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് ദത്തെടുക്കല്‍.

ദത്തെടുക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കാലാനുസൃതമായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനും മറ്റുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴില്‍ സ്ഥാപിതമായ അതോറിറ്റിയാണ് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (CARA)

ദത്തെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും വികസിപ്പിക്കാനും സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (CARA) യുമായി സഹകരിച്ച് സ്ഥാപനേതരമായ പരിരക്ഷ ലഭ്യമാക്കാനുമായി കേരള സര്‍ക്കാരിന്‍റെ സാമൂഹ്യനീതി വകുപ്പ് രൂപീകരിച്ച് കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നോഡല്‍ ഏജന്‍സിയാണ് സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി (SARA). ഭാരത സര്‍ക്കാരിന്‍റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ കീഴിലാണ് സാരാ കേരള (SARA KERALA)വരുന്നത്.

ആരെയൊക്കെ ദത്തെടുക്കാം
അനാഥരും മതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരും ഏല്‍പ്പിച്ചു കൊടുക്കപ്പെട്ടവരുമായ കുട്ടികളെയാണ് ഭാരത സര്‍ക്കാരിന്‍റെ CARA (Central Adoption Resource Authority) മാര്‍ഗനിര്‍ദ്ദേശപ്രകാരം ദത്തെടുക്കാവുന്നതാണ്.

ആര്‍ക്കൊക്കെ ദത്തെടുക്കാം
വിവാഹപദവി കണക്കിലെടുക്കാതെ, ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായി സ്ഥിരതയും കഴിവും ഉള്ള ഏതൊരു വ്യക്തിക്കും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്കും സ്വന്തം മക്കളുള്ള മാതാപിതാക്കള്‍ക്കും ദത്തെടുക്കാവുന്നതാണ്.

യോഗ്യതാ മാനദണ്ഡങ്ങള്‍
*     ശാരീരികവും മാനസികവും വൈകാരികവുമായി സ്ഥിരതയുള്ളവരും സാമ്പത്തിക ശേഷിയുള്ളവരും ആരോഗ്യമുള്ളവരും ആയിരിക്കണം.

*     സ്ത്രീകള്‍ക്ക് ഏതു കുട്ടിയേയും ദത്തെടുക്കാവുന്നതാണ്. എന്നാല്‍ പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്തെടുക്കാന്‍ സാധിക്കുകയുള്ളൂ.

*     ദമ്പതികളുടെ കാര്യത്തില്‍ രണ്ടുപേരുടെയും സമ്മതം ദത്തെടുക്കലിനു ആവശ്യമാണ്.

*     വിവാഹം കഴിഞ്ഞു രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികള്‍ക്ക് മാത്രമേ ദത്തെടുക്കുവാന്‍ സാധിക്കുകയുള്ളൂ.

*     നാല് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ദത്തെടുക്കാന്‍ അര്‍ഹതയില്ല.

*     കുട്ടിയും മാതാപിതാക്കളില്‍ ഒരാളും തമ്മിലുള്ള പ്രായവ്യത്യാസം ഇരുപത്തിയഞ്ചു വയസ്സില്‍ താഴെയായിരിക്കരുത്.

*     ദമ്പതികളുടെ രജിസ്ട്രേഷന്‍ സമയത്തെ പ്രായമാണ് ദത്തെടുക്കലിനു പരിഗണിക്കുക

കുട്ടിയുടെ പ്രായം

ദമ്പതികളുടെ ഒന്നിച്ചുള്ള പരമാവധി പ്രായം

ഒറ്റയ്ക്കുള്ള പരമാവധി പ്രായം

4 വയസ്സ് വരെ

4വയസ്സിനുമുകളില്‍

 

8 വയസ്സിനു മുകളില്‍

 

18 വയസ്സുവരെ

90 വയസ്സ്

8 വയസ്സ് വരെ

 

100 വയസ്സ്

 

 

110 വയസ്സ്

45 വയസ്സ്

 

 

50 വയസ്സ്

 

 

55 വയസ്സ്

അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളെ സംബന്ധിച്ച നടപടി ക്രമങ്ങള്‍
* ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെ ദത്തെടുക്കല്‍ സ്ഥാപനത്തില്‍ (SAA)ലഭിച്ചാല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കേണ്ടതാണ്. ഇതോടൊപ്പം കുട്ടിയുടെ ഫോട്ടോയും അനുബന്ധ വിവരങ്ങളും അടങ്ങിയ റിപ്പോര്‍ട്ടും സമര്‍പ്പക്കേണ്ടതാണ്. ഈ റിപ്പോര്‍ട്ടിന്‍റെ ഒരു കോപ്പി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലും കൊടുക്കേണ്ടതാണ്.

* കുട്ടിയുടെ മാതാപിതാക്കളെയോ നിയമപരമായ അവകാശികളെയോ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എഴുപത്തിരണ്ട് മണിക്കൂറിനകം പത്രപ്പരസ്യം നല്കേണ്ടതാണ്.

* ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുട്ടിയുടെ താല്‍ക്കാലിക സംരക്ഷണത്തിനായി സ്ഥാപനത്തില്‍ ഏല്‍പ്പിക്കുകയും കുട്ടിക്ക് അവകാശികള്‍ ആരും എത്തിയില്ലെങ്കില്‍, അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടിക്ക് രണ്ടുമാസത്തിനകവും രണ്ടു വയസ്സിനു മുകളിലുള്ള കുട്ടിക്ക് നാല് മാസത്തിനകവും ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റു നല്കുന്നു.

* ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാനസിക വൈകല്യമുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നു.

ഏല്‍പ്പിച്ചു കൊടുക്കുന്ന കുട്ടികളെ സംബന്ധിച്ച നടപടി ക്രമങ്ങള്‍
ദത്തെടുക്കല്‍ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചു കൊടുക്കുന്ന ഒരു കുട്ടിയെ കിട്ടിയാല്‍ കുട്ടിയുടെ പേര്, ജനന തീയതി, സ്ഥലം, മാതാപിതാക്കളുടെ വിശദാംശങ്ങള്‍, ഏല്പ്പിച്ചു കൊടുക്കുന്ന രക്ഷിതാവ് പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ കൂടെയുള്ള മുതിര്‍ന്ന ആളിന്‍റെ വിശദാംശങ്ങള്‍, ലഭ്യമായ കുടുംബ വിവരങ്ങള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, കുട്ടിയെ ഏല്‍പ്പിച്ചു കൊടുക്കാനുണ്ടായ സാഹചര്യം, സാമൂഹ്യ പശ്ചാത്തലം എന്നിവ ഉള്‍ക്കൊള്ളുന്ന വിവരങ്ങള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ സമര്‍പ്പിക്കുന്നു. കുട്ടിയെ ഏല്‍പ്പിച്ചു കൊടുക്കുന്ന മാതാപിതാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്കുകയും അറുപതു ദിവസത്തെ കാലയളവില്‍ കുട്ടിയെ തിരികെ ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ അറുപതു ദിവസത്തിനു ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നു.

എങ്ങനെയാണ് ദത്തെടുക്കുക
ഇന്ത്യയില്‍ താമസിക്കുന്ന ദത്തെടുക്കാന്‍ സന്നദ്ധരായ മാതാപിതാക്കള്‍ www.cara.nic.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

* ഓര്‍ഫണേജുകളിലും ഫൗണ്ട്ലിംഗ് ഹോമുകളിലും അനാഥരായ കുട്ടികളെ പാര്‍പ്പിക്കുന്നതിന് (SARA)മുഖേനയുള്ള സര്‍ക്കാര്‍ ലൈസന്‍സ് ഉണ്ടായിരിക്കേണ്ടതാണ്.

* ആറു വയസ്സിനു താഴെയുള്ള കുട്ടികളെ SARA യുടെ ഉത്തരവിനു വിധേയമായും 6 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികളെ ഉത്തരവിനു വിധേയമായുമാണ് ഇത്തരം ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ പാര്‍പ്പിക്കേണ്ടത്.

തയ്യാറാക്കിയത്: ശ്രീ. സിജു ബെന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, തിരുവനന്തപുരം

ദത്തെടുക്കല്‍
കുട്ടികള്‍ ദൈവത്തിന്റെ വരദാനമാണ് എന്നാല്‍ ഈ സൗഭാഗ്യം നഷ്ടപ്പെട്ട ഒട്ടനവധി ദമ്പതികള്‍ ഇന്നുണ്ട്. ദത്തെടുക്കല്‍ അവര്‍ക്കൊരനുഗ്രഹമാണ്. ദത്തെടുക്കല്‍ വഴി ദത്തെടുക്കപ്പെടുന്ന കുട്ടിക്ക് ഒരു വീടും ദത്തെടുക്കുന്ന മാതാപിതാക്കള്‍ക്ക് സ്വന്തം എന്ന് പരിപാലിക്കാന്‍ ഒരു കുട്ടിയേയും ലഭിക്കുന്നു. ഉപേക്ഷിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന കുട്ടികള്‍ക്ക് ഗൃഹാന്തരീക്ഷവും സന്തോഷവും പകരാന്‍ ദത്തെടുക്കലിലൂടെ കഴിയുന്നു.

പുരാതനഭാരതീയ സമൂഹം ദത്തെടുക്കലിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പരമ്പര നിലനിര്‍ത്താന്‍ ആണ്‍കുട്ടികളെ മാത്രം ദത്തെടുക്കാനെ അക്കാലത്ത് അനുവാദം ഉണ്ടായിരുന്നുള്ളു. എന്നാല്‍ 1970 കളില്‍ ശിശുക്ഷേമ സമിതികള്‍ രൂപീകരിക്കുകയും ദത്തെടുക്കലിനോടുള്ള സമൂഹത്തിന്റെ സമീപനം മാറുകയുമുണ്ടായി. തുടര്‍ന്ന് ദത്തെടുക്കലിന്റെ നിയമപരവും സാമൂഹികവും പ്രായോഗികവുമായ തലങ്ങളില്‍ ദത്തെടുക്കുന്ന കുട്ടിയെയും മാതാപിതാക്കളേയും സഹായിക്കുന്ന നിരവധി നിയമാവലികള്‍ രൂപീകരിക്കപ്പെടുകയും ആയത് ദത്തെടുക്കലിനെ കൂടുതല്‍ സുതാര്യമാക്കുകയും ചെയ്തു.

ലോകം കൂടുതല്‍ കൂടുതല്‍ ആധുനികമായതോടെ മാനസിക പിരിമുറുക്കം, ഉയര്‍ന്ന വിവാഹപ്രായം, ജോലിയിലുള്ള ഉയര്‍ച്ചക്കായി കുട്ടികള്‍വേണ്ടന്നുവയ്ക്കല്‍ തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ കുട്ടികളില്ലായ്മയിലേക്ക് നയിക്കുന്നു. സ്ഥിതിവിവരണക്കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ദത്തെടുക്കലില്‍ 5 ഇരട്ടി വര്‍ദ്ധനയുണ്ടായതായി കാണാം.

കുട്ടികളില്ലാത്ത ദമ്പതികള്‍ മാത്രമല്ല കുട്ടികളുള്ള ദമ്പതിമാരും, അവിവാഹിതരും ദത്തെടുക്കാന്‍ മുമ്പോട്ടു വരുന്നുണ്ട്. വിശ്വസുന്ദരി സുസ്മിതാസെന്‍ രണ്ടുപെണ്‍കുട്ടികളെ ദത്തെടുത്ത് ഒരമ്മയുടെ എല്ലാ സ്‌നേഹവും നല്‍കി അവരെ വളര്‍ത്തുന്നതുവഴി ലോകത്തിനു മാതൃകയായി. നര്‍ത്തകിയും അഭിനേത്രിയുമായ ശോഭന സുസ്മിതാസെന്‍ന്റെ പാത പിന്‍തുടര്‍ന്ന് ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു കൂടാതെ ഹോളിവുഡ് നടിയായ ആഞ്ജലീന ജോളിയും ഭര്‍ത്താവ് ബ്രാഡ്പിറ്റും, മഡോണയും കുട്ടികളെ ദത്തെടുത്ത് അവരെ സ്വന്തം കുട്ടികളായി പരിപാലിച്ച് നടത്തുന്നു.

കേരളം ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

ദത്തെടുക്കപ്പെടുന്ന കുട്ടിയോട് ടി വിവരം അറിയിക്കുന്നതാണ് ദത്തെടുക്കലിന്റെ ഏറ്റവും സങ്കീര്‍ണമായ ഭാഗം. ദത്തെടുത്ത മാതാപിതാക്കള്‍ തന്നെ ഈ വിവരം കുട്ടിയെ അറിയിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധാഭിപ്രായം അതുപോലെതന്നെ കഴിയുന്നതിനുമുമ്പ് 3 വയസ്സിനുള്ളില്‍ കുട്ടിയെ ഈ വിവരം ധരിപ്പിച്ചിരിക്കണം.  സാമൂഹ്യക്ഷേമ വകുപ്പ് ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി കേരളാ അഡോപ്റ്റീവ് ഫാമിലീസ് ഓര്‍ഗനൈസേഷന്‍ (Kerala Adoptive Families Organization-KAFO) എന്നൊരുസംഘടന രൂപീകരിക്കുകയും സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കുടുംബസംഗമങ്ങള്‍  സംഘടിപ്പിക്കുകയും ദത്തെടുക്കുന്ന കുട്ടിയുടെ സ്ഥാനം മനസ്സിലാക്കികൊടുക്കുകയും കുട്ടികളെ സുരക്ഷിതബോധമുള്ളവരാക്കുകയും ചെയ്യുന്നു.

ദത്തെടുക്കല്‍ നടപടികള്‍
ദത്തെടുക്കലിനായി അംഗീകരിക്കപ്പെട്ട ഔദേ്യാഗിക ഏജന്‍സിയില്‍ ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ദമ്പതികള്‍ അപേക്ഷ സമര്‍പ്പിക്കുക എന്നതാണ് ദത്തെടുക്കലിന്റെ പ്രാരംഭ നടപടി. തുടര്‍ന്ന് ടി ഏജന്‍സിയുമായി ബന്ധപ്പെട്ട സാമൂഹികപ്രവര്‍ത്തകന്‍ ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ദമ്പതികളുടെ പശ്ചാത്തലത്തെക്കുറിച്ചും അവര്‍ക്ക് ഒരു കുട്ടിയെ ദത്തെടുത്ത് വളര്‍ത്താനുള്ള സാഹചര്യമുണ്ടോയെന്നും പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഏജന്‍സിയില്‍ സമര്‍പ്പിക്കും. സാധാരണമായി ദമ്പതികളുടെ കുടുംബ പശ്ചാത്തലം, വൈകാരികവും ശാരീരികവുമായ ആരോഗ്യം, വിവാഹബന്ധത്തിന്റെ സുസ്ഥിരത, സാമ്പത്തികനില ഇവയെക്കുറിച്ചെല്ലാമാണ് സാമൂഹികപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നത്. പിന്നീട് ഏജന്‍സിക്ക് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതൊറിട്ടിയില്‍ (CARA)  നിന്നും  നോണ്‍-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നു. തുടര്‍ന്ന് ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന കുട്ടിക്ക് വേണ്ട സവിശേഷതകളെക്കുറിച്ച് ദമ്പതിമാര്‍ക്ക് ഏജന്‍സിയില്‍ അറിയിക്കാം. ദമ്പതിമാരുടെ ആവശ്യവുമായി യോജിക്കുന്ന കുട്ടിയെ അവരുമായി കാണാന്‍ ഏജന്‍സി അനുവദിക്കുന്നു. ആ കുട്ടിയെ ദമ്പതിമാര്‍ക്ക് സമ്മതമെങ്കില്‍ ദത്തെടുക്കാവുന്നതുമാണ്.

ദത്തെടുക്കല്‍ നടപടികള്‍ രണ്ടു പ്രതേ്യക വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു.

1. രാജ്യത്തിനകത്തുള്ള ദത്തെടുക്കല്‍

2. രാജ്യാന്തര ദത്തെടുക്കല്‍

രാജ്യത്തിനകത്തുള്ള ദത്തെടുക്കല്‍ നടപടികള്‍
(1.) ദത്തെടുക്കുന്ന ദമ്പതികളോ വ്യക്തിയോ അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സിയില്‍ പേര് രജിസ്ട്രര്‍ ചെയ്യണം.

(2) ഒരു യോഗ്യനായ സാമൂഹികപ്രവര്‍ത്തകനെ കൊണ്ട് ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെയോ, ദമ്പതികളുടേയോ ഗാര്‍ഹിക പഠന റിപ്പോര്‍ട്ട് (Home Study Report) തയ്യാറാക്കണം. കൂടാതെ ദത്തെടുക്കലിന്റെ മാനസിക തയ്യാറെടുപ്പിലേക്കായി അവരെ കൗണ്‍സിലിങ്ങിനു വിധേയരാക്കണം.

(3) ദത്തെടുക്കാനുദ്ദേശിക്കുന്ന വ്യക്തിയോ ദമ്പതികളോ അവരുടെ ആരോഗ്യവും സാമ്പത്തികവുമായ നില വ്യക്തമാക്കുന്ന രേഖകള്‍ ഏജന്‍സി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്.

(4) ഗാര്‍ഹിക പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം അനുയോജ്യനായ കുട്ടിയെ ദമ്പതിമാര്‍ക്കോ, വ്യക്തിക്കോ കാണിച്ചുകൊടുക്കാവുന്നതാണ്.

(5) കുട്ടിയെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഏജന്‍സി കോടതിയിലോ ജുവനൈല്‍ജസ്റ്റിസ്                                                       ബോര്‍ഡിലോ ഹര്‍ജി ഫയല്‍ ചെയ്ത് ഉത്തരവ് നേടേണ്ടതും പിന്നീട് കുട്ടിയുടെ കസ്റ്റഡി ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ദമ്പതിമാര്‍ക്കോ വ്യക്തിക്കോ നല്‍കേണ്ടതാണ്.

രാജ്യത്തിനകത്തുള്ള ദത്തെടുക്കലിന് ആവശ്യമായ രേഖകള്‍

(1.) ദത്തെടുക്കല്‍ ഏജന്‍സിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സ്

(2) ശിശുക്ഷേമ സമിതിയോ ജില്ലാ കളക്ടറോ മറ്റുവേണ്ടപ്പെട്ട അധികാരികളോ നല്‍കിയ അവകാശമൊഴിഞ്ഞ സര്‍ട്ടിഫിക്കറ്റ്‌സ് (Relinquishment deed/ Abandment Certificate)

(3) സാമൂഹികപ്രവര്‍ത്തകന്‍ തയ്യാറാക്കിയ ശിശു പഠന റിപ്പോര്‍ട്ട് (Childs Study Report)

(4) അംഗീകൃത ശിശുവിദഗ്ദ്ധന്‍ തയ്യാറാക്കിയ കുട്ടിയുടെ ശാരീരിക പരിശോധനാ റിപ്പോര്‍ട്ട്

(5) സാമൂഹിക പ്രവര്‍ത്തകന്‍ തയ്യാറാക്കിയ ഗാര്‍ഹിക പഠന റിപ്പോര്‍ട്ട്

(6) ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന മാതാപിതാക്കളുടെ

(എ) ആരോഗ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ്

(ബി) സാമ്പത്തികനില തെളിയിക്കാനുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇന്‍കംടാക്‌സ് റിട്ടേണ്‍

(സി)  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ്

(ഡി)  താമസം തെളിയുക്കുന്ന സര്‍ട്ടിഫിക്കേറ്റ്

(ഇ)   വിവാഹ സര്‍ട്ടിഫിക്കേറ്റ്

(എഫ്) ദമ്പതികളുടെ ഫോട്ടോ

(ജി)  ദമ്പതികളുടെ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ്

(എച്ച്) കുട്ടിയെ സ്വന്തം കുട്ടിയായി വളര്‍ത്തികൊള്ളാമെന്ന് ഉറപ്പ്

7. കുട്ടിയുടെ ഫോട്ടോ

കൂടാതെ താഴെപ്പറയുന്ന രേഖകള്‍ ആവശ്യമുണ്ടെങ്കില്‍ ഹാജരാക്കണം

1. ദത്തെടുക്കുന്ന മാതാപിതാക്കള്‍ക്ക് മുമ്പ് ദത്തെടുക്കപ്പെട്ട കുട്ടികളോ സ്വന്തം കുട്ടികളോ ഉണ്ടെങ്കില്‍ അവരുടെ അഭിപ്രായം

2. ദമ്പതികള്‍ മുമ്പ് വിവാഹമോചനം നേടിയിട്ടുണ്ടെങ്കില്‍ വിവാഹമോചനവിധി (Divorc decree) യുടെ പകര്‍പ്പ്

3. ദത്തെടുക്കുന്ന കുട്ടി 6 വയസ്സിനുമുകളിലാണെങ്കില്‍ കുട്ടിയുടെ സമ്മതം.

4. കുട്ടിയെ വളര്‍ത്താന്‍ ഏല്പിക്കുന്ന കരാര്‍ (Foster care agreement)  ഉണ്ടെങ്കില്‍ ആയത്

രാജ്യാന്തര ദത്തെടുക്കല്‍ നടപടികള്‍
രാജ്യാന്തര ദത്തെടുക്കലിലൂടെ കുട്ടികള്‍ പല ചൂഷണങ്ങള്‍ക്കും വിധേയരാകുന്നു. തുടര്‍ന്ന് 1984-ല്‍ നമ്മുടെ സുപ്രീംകോടതി ലക്ഷ്മികാന്ത് പാണ്‌ഡെ ഢ യൂണിയന്‍ ഓഫ് ഇന്ത്യ (Air 1984 Sc...) എന്ന കേസില്‍ രാജ്യാന്തര ദത്തെടുക്കലിനെക്കുറിച്ചുള്ള മാര്‍ക്ഷരേഖകള്‍ നിര്‍ദ്ദേശിച്ചു. കുട്ടികള്‍ക്ക് ഇന്ത്യയില്‍ തന്നെ പോഷകാഹാരവും, വൈദ്യപരിരക്ഷയും, അന്തസ്സുള്ള ജീവിത സാഹചര്യങ്ങളും നല്‍കാന്‍ സാധിക്കുമെങ്കില്‍ കഴിയുന്നതും വിദേശത്തേക്ക് ദത്ത് നല്‍കരുതെന്ന് ഈ വിധിന്യായത്തില്‍പ്പറയുന്നു. CARA രാജ്യാന്തര ദത്തെടുക്കലിന്റെ മുന്‍ഗണനാക്രമം പ്രഖ്യാപിക്കുകയുണ്ടായി. ആയത് താഴപ്പറയും പ്രകാരമാണ്.

1. നോണ്‍ റസിഡന്റ് ഇന്ത്യന്‍സ് (N.R.I.)

2. ഓവര്‍സീസ് ഇന്ത്യന്‍സ്

3. ഇന്ത്യന്‍ വംശജര്‍

4. വിദേശികള്‍

രാജ്യാന്തര ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ താഴെപ്പറയും പ്രകാരമാണ്.

1. ശിശുക്ഷേമ സമിതിയില്‍ നിന്നും നിയമപരമായ അനേ്വഷണ (Legal enquary)ത്തിനുശേഷം                 നിയമപരമായ ബാധ്യതയില്ല (No legal claim Certificate) സര്‍ട്ടിഫിക്കേറ്റ് വാങ്ങണം

2. കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും അവകാശമൊഴിഞ്ഞ കരാര്‍ വാങ്ങണം.

3. രാജ്യാന്തര ദത്തെടുക്കലില്‍ ദത്തെടുക്കലിനുദ്ദേശിക്കുന്ന മാതാപിതാക്കള്‍ക്ക് കൗണ്‍സിലിംഗും                 കുട്ടിയുടെ ഗാര്‍ഹിക പഠന റിപ്പോര്‍ട്ട് തയ്യാറാക്കലും നടത്തിയ ശേഷമാണ് ദത്തെടുക്കാനുദ്ദേശിക്കുന്നവരുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നത്.

4. പിന്നീട് രാജ്യത്തിനകത്തുള്ള ദത്തെടുക്കല്‍പോലെ തന്നെ  ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന മാതാപിതാക്കളുടെ ആവശ്യവുമായി യോജിക്കുന്ന കുട്ടിയെ കണ്ടെത്തിയശേഷം ടി കുട്ടിയെ മാതാപിതാക്കളുമായി കാണാന്‍ അവസരമുണ്ടാക്കണം.

5. ഏജന്‍സികള്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണം.

6. ഏജന്‍സികള്‍ ദത്തെടുക്കല്‍ ഉത്തരവു നേടാനായി വേണ്ട രേഖകള്‍ കോടതിയില്‍ ഹാജരക്കണം.

7. കോടതി ദത്തെടുക്കല്‍ ഏജന്‍സിയോ ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന മാതാപിതാക്കളോ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ശേഷം കുട്ടിയുടെ സംരക്ഷണ ഉത്തരവ് (Guardianship order) അനുവദിക്കും. ഇപ്രകാരം കോടതി ഉത്തരവു കിട്ടിയശേഷം കുട്ടിയെ രാജ്യത്തിനു പുറത്തേക്ക് ദത്ത്                 കൊണ്ടുപോകാവുന്നതാണ്.

ദത്തെടുക്കലിന്റെ പൊതു മാര്‍ഗരേഖകള്‍
1. വ്യക്തിക്കും ദമ്പതിമാര്‍ക്കും ദത്തെടുക്കാന്‍ അവകാശമുണ്ടെങ്കിലും മൂന്നുവര്‍ഷമായി ഒന്നിച്ച് ജീവിക്കുന്ന ദമ്പതിമാര്‍ക്ക് മുന്‍ഗണന ലഭിക്കും.

2. ദത്തെടുക്കുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും 45 വയസ്സില്‍ കൂടാന്‍ പാടില്ല. പ്രതേ്യക കേസ്സുകളില്‍              ഈ പ്രായപരിധി 55 വയസുവരെയാകാം. ഇങ്ങനെ പ്രായപരിധി അനുവദിക്കുമ്പോള്‍ ദത്തെടുക്ക കുഞ്ഞിനെ പ്രതേ്യക ആരോഗ്യപരിരക്ഷ ആവശ്യമുള്ളതായിരിക്കും.

3. ദത്തെടുക്കുന്ന മാതാപിതാക്കള്‍ മെട്രിക്കുലേഷന്‍ പാസ്സായിരിക്കണം. സ്വന്തമായി വീടോ ജോലിയോ ഉള്ളവരായിരിക്കണം. മാസം 5000 രൂപയെങ്കിലും വരുമാനം ഉണ്ടായിരിക്കണം.

4. ദമ്പതിമാര്‍ മാനസികവും ശാരീരികവുമായ ആരോഗ്യമുള്ളവരായിരിക്കണം.

5. ദമ്പതികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരായിരിക്കരുത്.

6. ദമ്പതികള്‍ തമ്മില്‍ സുസ്ഥിരമായ വൈവാഹിക ബന്ധം ഉണ്ടായിരിക്കേണ്ടതും അവര്‍ കുടുംബത്തോടും സമൂഹത്തോടുമുള്ള കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധമുള്ളവരുമായിരിക്കണം.

7. വ്യക്തിയാണ് ദത്തെടുക്കുന്നതെങ്കില്‍ 30 വയസിനും 40 വയസിനും ഇടയിലുള്ള ആളായിരിക്കണം. കൂടാതെ ദത്തെടുക്കുന്ന കുട്ടിയുമായി 21 വയസ്സ് പ്രായവ്യത്യാസമുണ്ടായിരിക്കണം.

8. ദത്തെടുക്കുന്ന വ്യക്തിയാണെങ്കില്‍ പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ സാധിക്കില്ല.

ദത്തെടുക്കല്‍ ഏജന്‍സികള്‍
സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി

കേന്ദ്ര ഗവണ്‍മെന്റിന്റെ വനിതാ ശിശുക്ഷേമവകുപ്പിന്റെ കീഴില്‍ സ്വയംഭരണാവകാശമുള്ള ഒരു സ്ഥാപനമാണ് CARA. രാജ്യത്തിനകത്തും രാജ്യാന്തരവുമായ ദത്തെടുക്കലിനെ ഏകോപിപ്പിക്കുന്ന ഏജന്‍സിയാണിത്. അനാഥ രും ഉപേക്ഷിക്കപ്പെട്ടവരും ദത്തെടുക്കലിനായി നല്‍കുന്നവരുമായ കുട്ടികളെ അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സിവഴി ദത്ത് നല്‍കുക. ദത്തെടുക്കപ്പെടാന്‍ യോഗ്യരായ കുട്ടികളുടെ വിവരം ശേഖരിക്കുക. ദത്തെടുക്കലിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, ദത്തെടുക്കലിനുവേണ്ടി എല്ലാ സഹായങ്ങളും ചെയ്യുക ഇവയാണ്  CARA യുടെ കര്‍ത്തവ്യങ്ങള്‍. കൂടാതെ ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ദമ്പതിമാരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പേര് അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുക എന്നിവയും CARA യുടെ ചുമതലയാണ്. അഡ്രസ്സ് താഴചേര്‍ക്കുന്നു. CARA, വെസ്റ്റ് ബ്‌ളോക്ക്-8, വിംഗ്-2, സെക്കന്റ്ഫ്‌േളാര്‍, ആര്‍.കെ. പുരം, ന്യൂഡല്‍ഹി, ഇന്ത്യ, പിന്‍: 1100066, ഫോണ്‍: 091-011-26106725, 26105346, 26106783, 26180196, 26180194 ഇ.മെയില്‍: CARA@bol.net.in,  Web site: http/www.adoptionindia.nic.in

CARA യുടെ കീഴില്‍ ഓരോ സംസ്ഥാനത്തും ദത്തെടുക്കല്‍ ഏകീകരണ ഏജന്‍സി (adoption co-ordination Agency) കളുണ്ട്. കേരളത്തിലെ adoption co-ordination Agency യുടെ അഡ്രസ്സ് താഴെ ചേര്‍ക്കുന്നു.

രാജഗിരികോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, രാജഗിരി പി.ഒ., കളമശ്ശേരി,  എറണാകുളം-683104,  ഫോണ്‍: 04842540722, ഫാക്‌സ് :04952767904

CARA. ലൈസന്‍സ് ഉള്ള കേരളത്തിലെ ദത്തെടുക്കല്‍ ഏജന്‍സികള്‍

1. മിഷനറീസ് ഓഫ് ചാരിറ്റി, നിര്‍മ്മല ശിശുഭവന്‍, യൂണിവേഴ്‌സിറ്റി റോഡ്, തിരുവനന്തപുരം-695034

ഫോണ്‍: 04712307434, 23043711

2.നിര്‍മ്മല ശിശുഭവന്‍, മിഷനറീസ് ഓഫ് ചാരിറ്റി, ശിവരാമമേനോന്‍ റോഡ്, എറണാകുളം- 35  ഫോണ്‍: 04842401611,

3.സെന്റ്‌മേരീസ് ഓര്‍ഫനേജ്, ഈരേഴ സൗത്ത് പി.ഒ., മാവേലിക്കര-690106, ആലപ്പുഴ ഫോണ്‍: 04792302492,

ഇ-മെയില്‍ srchristinem@hotmail.com

4. സായിനികേതന്‍, മംഗലത്തില്‍ ലൈന്‍, പൂങ്കുന്നം,

തൃശൂര്‍- 2   ഫോണ്‍: 04872387402

5. വാത്സല്യം ശിശുഭവന്‍, റോക്ക്‌വെന്‍ റോഡ്, എച്ച.എം.റ്റി. കോളനി പി.ഒ., കളമശ്ശേരി, എറണാകുളം, ഫോണ്‍: 0484 2551779  ഇ-മെയില്‍valsalyam03@gmail.com

6. ഡിവൈന്‍ പ്രോവിഡന്‍സ് ശിശുഭവന്‍, മാമാട്ടികാനം

പി.ഒ., രാജക്കാട്, ഇടുക്കി- 685566 ഫോണ്‍: 04868242555

ഇ-മെയില്‍ divinedrovidence@rediffmail.com

7. ഗവണ്‍മെന്റ് ജുവനൈല്‍ഹോം (ബോയ്‌സ്)പൂജപ്പുര,

തിരുവനന്തപുരം ഫോണ്‍: 0471 2342675

ഇ-മെയില്‍  govtspecialhome@hotmail.com

8. ഗവണ്‍മെന്റ് ജുവനൈല്‍ഹോം (ബോയ്‌സ്),

ബീച്ച് റോഡ്, കൊല്ലം

9. ഗവണ്‍മെന്റ് ജുവനൈല്‍ഹോം (ബോയ്‌സ്)

രാമവര്‍മ്മപുരം, തൃശൂര്‍

10. ഗവണ്‍മെന്റ് ജുവനൈല്‍ഹോം (ബോയ്‌സ്)

തിരുവഞ്ചൂര്‍, കോട്ടയം

11. ഗവണ്‍മെന്റ് ജുവനൈല്‍ഹോം (ബോയ്‌സ്),

വെള്ളിമുടന്‍കുന്ന്, കോഴിക്കോട്

12. ഗവണ്‍മെന്റ് ജുവനൈല്‍ഹോം (ഗേള്‍സ്),

വെള്ളിമുടന്‍കുന്ന്, കോഴിക്കോട്

13. സര്‍ക്കാര്‍ ബാലസദനം, ആലപ്പുഴ,

ഫോണ്‍: 0478 2821282

സര്‍ക്കാര്‍ അംഗീകരിച്ച കേരളത്തിലെ

ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍

1. കേരളാശിശുഭവന്‍, പാടുപുറം പി.ഒ., കരികുറ്റി വഴി

എറണാകുളം, ഫോണ്‍-04842683582

2. ദിനസേവനസഭ സ്‌നേഹനികേതന്‍, പട്ടുവന്‍,

കണ്ണൂര്‍ ഫോണ്‍: 0498202346

ഇ-മെയില്‍  geets@md2.bsnl.mail.in

3. സെന്റ് ജോസഫ് ചില്‍ഡ്രന്‍സ് ഹോം, കുമ്മണ്ണൂര്‍, ചെര്‍പ്പുംഗല്‍ പി.ഒ., കോട്ടയം-686584

ഫോണ്‍: 0482 255087

സാമൂഹിക ക്ഷേമവകുപ്പ്

സംസ്ഥാനതലത്തില്‍ ദത്തെടുക്കല്‍ നയങ്ങള്‍ തീരുമാനിക്കുന്നത് സാമൂഹിക ക്ഷേമവകുപ്പാണ്. സാമൂഹിക ക്ഷേമവകുപ്പിന്റെ കീഴിലുള്ള ദത്തെടുക്കല്‍ സെല്‍ (അറീുശേീി രലഹഹ) സംസ്ഥാനത്ത് ദത്തെടുക്കല്‍ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സാമൂഹിക ക്ഷേമവകുപ്പിന്റെ റീജിയണല്‍ ഡയറക്ടര്‍, ജില്ല സാമൂഹിക ക്ഷേമ ഓഫീസര്‍, ജില്ലപ്രൊബേഷനറി ഓഫീസര്‍ ഇവര്‍ക്ക് ദത്തെടുക്കല്‍ സംബന്ധിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യാനുള്ള ചുമതലയുണ്ട്. കുട്ടികളെ ദത്ത് കൊടുക്കാന്‍ അധികാരപ്പെടുത്തി സാമൂഹിക്‌#െഷേമവകുപ്പിന്റെ കീഴിലുള്ള ശിശുഭവനുകള്‍ക്ക് അനുമതി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്.  ശിശുഭവന്‍ വഴി ഉപേക്ഷിക്കപ്പെട്ടവരും അഗതികളും അനാദരുമായ കുട്ടികളെ ദത്തെടുക്കാം.

 

ദത്തെടുക്കല്‍ നിയമങ്ങള്‍
ഇന്ത്യയില്‍ ഒരു ഏകീകൃത ദത്തെടുക്കല്‍ നിയമമില്ല. ഹിന്ദു ദത്തെടുക്കലും ജീവനാംശവും നിയമം, 1956 (Hindu maintance and adoption act 1956) പ്രകാരം ഹിന്ദുക്കള്‍ക്കും ഗാര്‍ഡിയന്‍ ആന്റ് വാര്‍ഡ്‌സ് ആക്ട് 1890  പ്രകാരം മുസ്ലിം, ക്രിസ്ത്യന്‍, പാര്‍സി, ജൂതവിഭാഗക്കാര്‍ക്കും ദത്തെടുക്കാവുന്നതാണ്. കൂടാതെ ബാലനീതിയും സംരക്ഷണവും നിയമം, 2000 (Juvenile Justice care and protection act 2000) ത്തിലും ദത്തെടുക്കലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

ഹിന്ദുജീവനാംശവും ദത്തെടുക്കലും നിയമം 1956 (Hindu maintance and adoption act 1956)

ഹിന്ദു ശാസ്ത്രമനുസരിച്ച് ദത്തെടുക്കല്‍ മതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. “പുത്’ എന്ന നരകത്തില്‍ നിന്ന് പിതാവിഐ രക്ഷിക്കുന്നവനാണ് പുത്രന്‍. മാതാപിതാക്കളുടെ അന്തികര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് മോക്ഷം നല്‍കാന്‍ പുത്രന്‍ ഇല്ലെങ്കില്‍ പുത്രനെ ദത്തെടുക്കാന്‍ പുരാതന ഹിന്ദു നിയമം വ്യവസ്ഥ ചെയ്തിരുന്നു. 1956-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഹിന്ദു ജീവനാംശവും ദത്തെടുക്കലും നിയമം ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ദത്തെടുക്കാമെന്ന് വ്യവസ്ഥ ചെയ്തതിനോടൊപ്പം ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ സംരക്ഷണം, സ്വത്തവകാശം ഇവയും ഉറപ്പുവരുത്തി.

പ്രായപൂര്‍ത്തിയായ ബുദ്ധിസ്ഥിരതയുള്ള  സ്ത്രീക്കും പുരുഷനും ദത്തെടുക്കാവുന്നതാണ്. വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവ് ജീവിച്ചിരിക്കെ ദത്തെടുക്കാന്‍ സാധ്യമല്ല. അവിവാഹിതയ്ക്കും വിധവയ്ക്കും ഭര്‍ത്താവ് സന്യാസത്തിന് പോയവര്‍ക്കും, ഭര്‍ത്താവിന് സ്ഥിരബുദ്ധിയില്ലെങ്കിലും ദത്തെടുക്കാവുന്നതാണ്. വിവാഹിതനായ പുരുഷന് ഭാര്യയുടെ അനുവാദത്തോടെ ദത്തെടുക്കാവുന്നതാണ്. എന്നാല്‍ ഭാര്യയ്ക്ക് ഭര്‍ത്താവ് അനുവാദം നല്‍കിയാല്‍പ്പോലും ദത്തെടുക്കാന്‍ സാധ്യമല്ല. ആണ്‍കുട്ടിയുള്ളവര്‍ക്ക് അണ്‍കുട്ടിയേയും, പെണ്‍കുട്ടിയുള്ളവര്‍ക്ക് പെണ്‍കുട്ടിയേയും ദത്തെടുക്കാന്‍ സാധ്യമല്ല. പുരുഷന്‍ പെണ്‍കുട്ടിയേയും സ്ത്രീ ആണ്‍കുട്ടിയേയും ദത്തെടുക്കുമ്പോള്‍ അവര്‍ തമ്മില്‍ 21 വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ടായിരിക്കണമെന്ന് നിയമം നിഷ്‌ക്കര്‍ഷിക്കുന്നു.  ഒരിക്കല്‍  ദത്തെടുത്ത് കഴിഞ്ഞാല്‍ അത് റദ്ദാക്കാന്‍ പറ്റില്ല. ദത്തെടുക്കപ്പെടുന്ന കുട്ടിക്ക് ദത്തെടുത്ത മാതാപിതാക്കളുടെ സ്വത്തില്‍ അനന്തരാവകാശി എന്ന നിലയില്‍ പൂര്‍ണ്ണ അവകാശമുള്ളതാണ്.

ദത്തെടുക്കപ്പെടുന്ന കുട്ടി ഹിന്ദുവായിരിക്കണം. മുമ്പ് ദത്ത് നല്‍കപ്പെട്ട കുട്ടിയായിരിക്കരുത്. അതുപോലെ 15 വയസ്സ് പൂര്‍ത്തിയാവുന്നതിന് മുന്‍പ് ദത്തെടുക്കണം. ഒരു കുട്ടിയെ ഒരേ സമയം ഒന്നില്‍ കൂടുതല്‍ മാതാപിതാക്കള്‍ക്ക് ദത്തെടുക്കല്‍ സാധ്യമല്ല. ആചാരമനുവദിക്കുകയാണെങ്കില്‍ 15 വയസ്സു കഴിഞ്ഞവരെയും വിവാഹിതരായവരേയും ദത്തെടുക്കാവുന്നതാണ്. ദത്തെടുക്കപ്പെട്ടാലും കുട്ടിക്ക് സ്വന്തം കുടുംബത്തിലെ അടുത്ത ബന്ധുക്കളെ വിവാഹം ചെയ്യാന്‍ സാധ്യമല്ല.

ഈ നിയമമനുസരിച്ചുള്ള ദത്തെടുക്കല്‍ കരാര്‍ തയ്യാറാക്കുന്നത് 100 രൂപയുടെ പത്രത്തിലാണ്. ദത്തെടുക്കല്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍ 16-ാം വകുപ്പ് അനുസരിച്ച് ദത്തെടുക്കല്‍ കരാര്‍ ദത്തെടുക്കലിന്റെ സാധുതയ്ക്ക് അനുകൂലമായ ഒരു അനുമാനം ഉണ്ടാക്കുന്നു. ഈ നിയമമനുസരിച്ച് ദത്ത് നല്‍കുന്നതിന് പ്രതിഫലം വാങ്ങിയാല്‍ 6 മാസം വരെ തടവു ശിക്ഷ ലഭിക്കാം.

ഗാര്‍ഡിയന്‍ ആന്റ് വാര്‍ഡ്‌സ് ആക്ട് 1890 (Guardian and wards act 1890)

മുസ്ലിം, ക്രിസ്ത്യന്‍, പാര്‍സി, ജൂതസമുദായക്കാര്‍ക്ക് ദത്തെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഈ നിയമമനുസരിച്ച് കുട്ടിയുടെ രക്ഷകര്‍ത്താവായി മാറാം. ഈ നിയമമനുസരിച്ച ദത്തെടുക്കലല്ല രക്ഷകര്‍ത്താവായി മാറലാണ് സാധ്യമാകുന്നത്. ഇപ്രകാരം രക്ഷകര്‍ത്താവായാല്‍ കുട്ടിയും രക്ഷകര്‍ത്താവുമായുള്ള ബന്ധം 21 വയസ്സുവരെ മാത്രമേ നിലനില്‍ക്കുകയുള്ളു. ഈ നിയമമനുസരിച്ച് കുട്ടിയുടെ സംരക്ഷണം ഉത്തരവായാലും കുട്ടിക്ക് അനന്തരവകാശി എന്ന നിലയില്‍ സ്വത്തവകാശം ലഭിക്കില്ല.

ബാലനീതിയും സംരക്ഷണവും നിയമം 2000 (Juvenile Justice care and protection act 2000)

ഈ നിയമം അനുസരിച്ച് ഉപേക്ഷിക്കപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരുമായ കുട്ടികളെ ജാതിമതഭേദമന്യേ ദത്തെടുക്കാവുന്നതാണ് . ഈ നിയമത്തില്‍ 2006 ല്‍ ഉണ്ടായ ഭേദഗതി അഹിന്ദുക്കള്‍ക്കും ദത്തെടുക്കുന്നതിനുള്ള നിയമസാധുത നല്‍കുന്നു.ഇതിനായി അനുമതിനല്‍കേണ്ടത് രാജ്യത്തിനകത്തുള്ള ദത്തെടുക്കലിന് ജില്ലാകോടതിയും രാജ്യാന്തര ദത്തെടുക്കലിന് ഹൈക്കോടതിയുമാണ്. ഇപ്രകാരം  ഈ നിയമം 41(6) വകുപ്പ് പ്രകാരമുള്ള ദത്തെടുക്കലിന് അംഗീകാരം നല്‍കാന്‍ കുടുംബകോടതിക്ക് അധികാരമില്ലന്ന് കേരളഹൈക്കോടതി ആന്റ് മെന്റസ് V സ്റ്റേറ്റ് ഓഫ് കേരള (2008) കേസില്‍ വ്യക്തമാക്കുകയുണ്ടായി.

ഒരു ലിംഗത്തില്‍പെട്ട സ്വന്തം കുട്ടിയുണ്ടെങ്കില്‍ അതേ ലിംഗത്തില്‍പ്പെട്ട കുട്ടിയെ ദത്തെടുക്കാന്‍ ഹിന്ദുജീവനാംശവും ദത്തെടുക്കലും നിയമം, 1956 അനുവദിക്കുന്നില്ല. എന്നാല്‍ ഈ നിയമമനുസരിച്ച് അവര്‍ക്ക് ഒരേലിംഗത്തിലുള്ള മറ്റൊരു കുട്ടിയെ ദത്തെടുക്കാവുന്നതാണ്.

ഈ നിയമമനുസരിച്ച് ദത്തെടുക്കുന്നതിന്

1. കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല.

2. ഉപേക്ഷിക്കപ്പെട്ട കുട്ടിയാണെങ്കില്‍ 29-ാം വകുപ്പ് അനുസരിച്ചുള്ള ശിശുക്ഷേമ കമ്മറ്റിയിലെ രണ്ടഗംഗളെങ്കിലും കുട്ടിയെ ദത്തനല്‍കുന്നതിന് തടസ്സമില്ലെന്ന് പ്രഖ്യാപിക്കണം.

3. ഏല്‍പ്പിക്കപ്പെട്ടകുട്ടിയാണെങ്കില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പുനപരിശോധന നടത്താന്‍ നല്‍കിയ രണ്ടുമാസം കഴിഞ്ഞിരിക്കണം.

4. അനുമതിനല്‍കാന്‍ പ്രാപ്തനായകുട്ടിയാണെങ്കില്‍ കുട്ടിയുടെ അനുമതി നേടിയിരിക്കണം.

ഈ നിയമ ദത്തെടുക്കല്‍ നടപടികള്‍ ലഘൂകരിക്കാനായി പാസ്സാക്കിയിട്ടുള്ളതാണെങ്കിലും നടപടികള്‍ സങ്കീര്‍ണ്ണമായി തന്നെ തുടരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷത്തോളമെടുക്കും. പലപ്പോഴും ദത്തെടുക്കുന്ന മാതാപിതാക്കള്‍ ഇത്തരം സങ്കീര്‍ണ്ണ നിയമനടപടികള്‍ ഒഴിവാക്കുന്നതും ആയത് ഭാവിയില്‍ ദത്തെടുക്കുന്ന കുട്ടിയെ ബാധിക്കുന്നതുമാണ്. ദത്തെടുക്കപ്പെടുന്ന കുട്ടിക്ക് പിന്തുടര്‍ച്ചാവകാശം  ഉറപ്പു നല്‍കുന്നതും സങ്കീര്‍ണ്ണ നിയമനടപടികള്‍ ഇല്ലാത്തതുമായ ഒരു നിയമം ഉണ്ടാക്കേണ്ടത് വളരെ അത്യവശ്യമാണ്.

ദത്തെടുക്കലും മൂസ്ലിം നിയമവും

മുസ്ലിം വ്യക്തി നിയമത്തില്‍ ദത്തെടുക്കല്‍ എന്ന ഒരു ആശയമില്ല. മുസ്ലിം നിയമം ദത്തെടുക്കലിനെ അംഗീകരിക്കുന്നില്ല. പകരം വിവാഹ ബന്ധത്തിലേര്‍പ്പെടാന്‍ തടസ്സമില്ലാത്ത ഒരാളുടെ കുട്ടിയെ സ്വന്തം കുട്ടിയായി പ്രഖ്യാപിക്കാവുന്നതാണ്. (Acknowledgement of paternity)

ദത്തെടുക്കലും ക്രിസ്ത്യന്‍ നിയമവും

ക്രസ്ത്യന്‍ വ്യക്തി നിയമം ദത്തെടുക്കാന്‍ തടയുന്നില്ല എന്നാല്‍ ദത്തെടുക്കലിനെ സംബന്ധിച്ച പ്രതേ്യക നിയമങ്ങളൊന്നുമില്ലതാനും കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ ആണ്‍മക്കളില്ലെങ്കില്‍ ഇളയമരുമകനെ ദത്തെടുക്കുന്ന ആചാരമുണ്ട്.

ഫിലിപ്പ് ആന്‍ഡ്രൂസ്. V ഗോണ്‍സാല്‍വസ് മെല്‍വിന്‍ (1999 (1) KLT 292) എന്ന കേസില്‍ പ്രത്യേകിച്ച് നിയമമില്ലാ എന്ന് കരുതി ദത്തെടുക്കുന്ന കുട്ടിക്ക് സ്വത്തവകാശം നിഷേധിക്കാന്‍ കഴിയില്ലന്ന് കേരള ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി.

മാക്‌സിം ജോര്‍ജ്ജ്. V ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (2005 (3) KLT 57) എന്ന കേസില്‍ കേരള ഹൈക്കോടതി ക്രിസ്ത്യന്‍ നിയമം ദത്തെടുക്കലിനെ അംഗീകരിക്കുന്നു എന്ന് വ്യക്തമാക്കി. എന്നാല്‍ ദത്തെടുക്കാതെ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെ സ്വന്തം കുട്ടിയായി സംരക്ഷിക്കുന്നതിനും ഗാര്‍ഡിയന്‍ ആന്റ് വാര്‍ഡ്‌സ് ആക്ട് അനുസരിച്ച് ഒരു കുട്ടിയുടെ രക്ഷകര്‍ത്താവായി മാറുന്നത് ദത്തെടുക്കലായി മാറില്ലന്നും ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ദത്തെടുക്കല്‍ അംഗീകരിക്കാന്‍ പറ്റുകയുള്ളു എന്നും ഈ കേസില്‍ കോടതി വ്യക്തമാക്കുകയുണ്ടായി.

ദത്തെടുക്കലിന്റെ ഏറ്റവും വലിയ ന്യൂനത ഒരു ഏകീകൃത ദത്തെടുക്കല്‍ നിയമം ഇന്ത്യയില്‍ ഇല്ല എന്നതാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 44-ല്‍ ഒരു ഏകീകൃത സിവില്‍ നിയമം (Uniform civilcode) കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരമൊരു ഏകീകൃത സിവില്‍ നിയമത്തിലൂടെ മാത്രമേ ദത്തെടുക്കല്‍ നിയമങ്ങളും ഏകീകരിക്കപ്പെടുയുള്ളു. നിയമത്തിലുള്ള ഈ അവ്യക്തതയും ഏകീകരണമില്ലായ്മയും ആണ് ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് തടസ്സമായിട്ടുള്ളത്. രാജ്യത്തിനകത്തും രാജ്യാന്തരവുമായ ദത്തെടുക്കല്‍ നടപടികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഏകീകൃത ദത്തെടുക്കല്‍ നിയമം അനിവാര്യമാണ്.
No child shall be given in adoption to a couple unless they have at least two years of stable marital relationship except in the cases of relative or step-parent adoption. Provided that the minimum age difference between the child and either of the prospective adoptive parents shall not be less than twenty five years.

Friday, December 9, 2022

Section 10A of Divorce Act, 1869 has been declared unconstitutional. Issue was related to a Christian marriage

⚖️⚖️⚖️

🟨  _*Section 10A of Divorce Act, 1869 has been declared unconstitutional. Issue was related to a Christian marriage. See citation Anup Disalva v Union of India [2022] GCtR 1649 (Kerala)*_

⚖️⚖️⚖️

Sunday, December 4, 2022

What To Do When My In-laws Harass Me

The worst part of being harassed by in-laws is that the victim himself or herself feels that it is something that should not be discussed with anyone. This makes the situation even worse. One more wrong perception which ruins the situation is that it is only women who are being harassed but it is something which is not true. Even a man may be harassed by his in-laws.

Harassment of a Woman by Her In-laws

There are a number of means and ways through which a woman can be harassed by her in-laws. The harassment may be either by her husband or her mother-in-law or by any other in-laws. A woman can be harassed by:

  • with the intention to cause mental torture.
  • Denying the paternity of her children in order to torture her mentally.

Suggested Reading: Why Mediation is Important in Divorce Cases

What Can be Done in Case of Harassment by In-laws

Most of the women in the country are unaware of these circumstances which would amount to cruelty and gives them a right to use a legal weapon against her in-laws. The provisions of law dealing with the harassment of a woman by her in-laws are Sections 498- A, 509, 304-B, 306, of the Indian Penal(IPC), the Domestic Violence Act, 2005 and Dowry Prohibition Act, 1961.

Section 498-A, Indian Penal Code

This section covers the cruelty committed either by the husband or by any relative of the husband against a woman. The cruelty may be physical or mental. This is a provision of law which was created for the very purpose to protect a woman from any harassment which she becomes a victim of in her matrimonial home. This is commonly known as the dowry harassment act.

  • Cognizable
  • Non-Bailable
  • Non-Compoundable
  • Finable
  • Imprisonment up to 3 years

The worst thing about this Section is that it has a loophole which has given the cunning people of the society to use this as a tool to threaten a person and try to extort money from him and his family.

Section 509, Indian Penal Code

If any persons intend to insult the modesty of a woman through any phrases, words, act, or gesture shall be punished under this section. If the in-laws use any words or phrases or make any gesture against her or do any act either in her presence or to her shall be punishable under this section.

family.

Harassment of a Man by His In-laws

There is a misconception in the country that a man cannot be harassed by his in-laws. It is believed that it is always a man who is the accused in matters of domestic violence and harassment but it is not true. The Indian society is still not able to accept that a man can become a victim of harassment by his in-laws. Even a man can be harassed by his in-laws either in the form of domestic violence or harassing him mentally or physically. There are hardly any laws which deal with the harassment of a man.

However, ingenuity of lawyers can create some solutions in some specific situations.

Here are some of them:

  1. Filing a defamation case
  2. Filing a theft case
  3. Filing a criminal complaint for harassment
  4. Filing a criminal complaint for simple hurt or grievous hurt in case of physical violence

There are a number of other crimes for which both men or women can complain. Consult a lawyer and discuss your specific situation. Feel free to submit your case in

Conclusion

The harassment of a man or a woman by his or her in-laws is a topic which needs a lot of attention both by the legislative as well as by the common people. The legislative has made certain acts which deals with the matter but due to the fact that the common people are not able to accept that this is such an important issue to deal with.

The condition is even worse in the case of a man being harassed as there are hardly any laws which gives protection to a man against harassment. For this, there is a strict need to amend some of the acts and to bring man under the definition of a victim.

Tuesday, November 1, 2022

child welfare in india

The core child protection legislation for children is enshrined in four main laws: The Juvenile Justice (Care and Protection) Act (2000, amended in 2015); The Prohibition of Child Marriage Act (2006); The Protection of Children from Sexual Offences Act (2012), and The Child Labour (Prohibition and Regulation) Act (1986 ...

Child Protection Services is Government of India’s (GoI’s) flagship programme to provide preventive and statutory care, and rehabilitation services to children in need of care and protection and those in conflict with the law as defined under the Juvenile Justice (Care and Protection of Children) Act, 2015.

This brief uses government data to analyse CPS performance along the following parameters:

Trends in overall GoI allocations, releases and expenditures;
State wise GoI releases and expenditures;
Child Care Institutes (CCIs) and beneficiaries;
Registered cases of crimes against children.

Child Welfare Committee

For the Children in need and care of protection, State Government may, by notification in Official Gazette, constitute for every district or group of districts, specified in the notification, one or more Child Welfare Committees for exercising the powers in relation to child in need of care and protection under this Act.

The Committee shall consist of a Chairperson and four other members, of whom at least one shall be a woman and another, an expert on matters concerning children. The Committee shall function as a Bench of Magistrates.

A child in need of care and protection is produced before CWC for being placed in safe. The Committee has the final authority to dispose of cases for the care,protection,treatment,development and rehabilitation of the children as well as to provide for their basic needs and protection of human rights.

Any child in need of care and protection may be produced before the committee by one of the following persons:-

  • Any police officer or special juvenile police unit or a designated police officer;
  • Any public servant;
  • Child line, a registered voluntary organization or by such other voluntary organization or an agency as may be recognized by the State Government;
  • Any social worker or a public spirited citizen authorized by the State Government; or
    By the child himself.
  • For care, protection, treatment, development and rehabilitation of the children in need of care and protection, the state has following semi govt. children/shelter Homes:

Thursday, October 20, 2022

PROCEDURE OF DIVORCE IN MUSLIM LAW BY THE MUTUAL CONSENT

Marriage is an institution where two people, a man and a woman accept each other on the basis of trust and companionship and starts a new life together. But in unfortunate and unexpected circumstances it becomes difficult for both the partners to live a joyful married life, and then there comes a point of dissolving the marriage and the word comes in mind is “DIVORCE”. In this article we will talk about the Divorce in Muslim Law by a mutual consent which means that how the divorce is made when both the husband and the wife are ready get separated forever and come out of the non tolerable relation. Though, the Muslim Law is made on the idea of saving the marriage instead of ending it.

PROCEDURE OF DIVORCE IN MUSLIM LAW BY THE MUTUAL CONSENT

Marriage is an institution where two people, a man and a woman accept each other on the basis of trust and companionship and starts a new life together. But in unfortunate and unexpected circumstances it becomes difficult for both the partners to live a joyful married life, and then there comes a point of dissolving the marriage and the word comes in mind is “DIVORCE”. In this article we will talk about the Divorce in Muslim Law by a mutual consent which means that how the divorce is made when both the husband and the wife are ready get separated forever and come out of the non tolerable relation. Though, the Muslim Law is made on the idea of saving the marriage instead of ending it.


In Islamic divorce procedure through mutual consent, there are two ways to get divorced or dissolve the marriage. One is the “Khula” divorce and the other is “Mubarat” divorce form. In both these ways, wife agrees to let go of her dower or some part of any other property. In a case of mutual consent divorce in Muslim Law, the wife needs to pay some amount of the compensation for dissolving the marriage and getting separated.

Khula

Under this method of getting divorce in a Muslim Law, wife agrees to give the consideration to the husband about her separation from the marriage union. Leaving the husband from making the payment of Mahr to the wife is also one kind of a consideration.

Mubarat

Under this method of divorcing under the Islamic law, both wife and husband are not ready to live together anymore and want to get separated as soon as possible dissolving the marriage.

  • The husband or the wife, either of them can make the offer.
  • The other spouse must need to accept the divorce proposal.
  • Once it is accepted by the other partner, it becomes irremediable.
  • Iddat period is mandatory before the divorce is approved.

If we talk about Sunnis, when the husband and the wife opt for mubarat then all of their mutual rights and obligations becomes meaningless and comes to an end. In case of Shias, they insist on a proper documental form. The Shias believe that the word mubarat must be followed by the word Talaq, otherwise the divorce is meaningless.

In both, Shias and Sunnis, mubarat (mutual consent divorce) is irreparable. Other requirements are as same as what are in khula and the wife must have to follow the period of iddat and in both these ways, a divorce is basically an act of both the partners and thus, no intervention by the court is entertained.

Thursday, October 6, 2022

Married Woman cannot be said to be 'dependent' on her deceased mother for compassionate appointment: Supreme Court

The Supreme Court recently held that a married daughter cannot be said to be 'dependent' on her deceased mother and, therefore, would not be entitled to appointment on compassionate grounds [State of Maharashtra and Another v. Ms Madhuri Maruti Vidhate].

A division bench of Justices MR Shah and Krishna Murari made this clarification on an appeal filed by the Maharashtra government challenging a decision of the Bombay High Court which had confirmed the order passed by the Maharashtra Administrative Tribunal directing appointment of the respondent on compassionate grounds.

The father of the respondent was in the clerical cadre serving with the appellant. After his death, his wife, i.e., mother of the respondent was appointed on compassionate ground. However, she died while in service.

Thereafter, the elder sister of the respondent made application seeking appointment on compassionate ground.